2012 നവംബർ 7, ബുധനാഴ്‌ച

പ്രവാസി





എല്ലാമുള്ളിലൊതുക്കി,
സ്വയമുരുകിത്തീരുന്നൊരീ-
മെഴുകുതിരിപോല്ജീവിതം  !
കണ്ണീരിന് നനവിനുപ്പുരസമില്ല,
ചുടുവിയര്പ്പിനോ,മൊരായിരമാശകളുടെ-
രൂക്ഷഗന്ധവുമില്ല .

സമയമാകാലചക്രമുരുളും,
പിന്നെയുമൊരുപുലരിക്ക് വേണ്ടി
നിരാശകല്കുത്തിക്കുറിച്ചു-
പാനംചെയ്യും ശയനത്തിനുമുന്പ് .

ഓട്ടത്തിന്നവസാനമില്ല,
വീഴുന്നത് വരെ
ഓടണം,മാശകളെമുറുകെപിടിച്ച്,
മറ്റുള്ളവര്ക്ക്തുണയേകി

അവകാശമില്ലപെറ്റുവീണ-
മണ്ണിനുമീതെ,
കാലംതെറ്റിപ്പെയ്യുന്നൊരീ-
മഴപോലെ..!

ആശകല്ബാക്കിയാക്കി
യാത്രപറഞ്ഞീടെണം,
മടക്കമില്ലാതൊരു
യാത്രയ്ക്കുവേണ്ടി...!

2012 നവംബർ 5, തിങ്കളാഴ്‌ച

ബാല്യകാലം-ഭാഗം/ 2

നീണ്ടൊരു വെള്ളകടലാസ്സില് ഏതോചിത്രക്കാരന് കുത്തിക്കുറിച്ചമനോഹരമായചിത്രങ്ങളെ പോലെയാണ്
ബാല്യകാലം.
നയനാതിവറ്ത്തിയായ വറ്ണ്ണങ്ങളുടെ മായികലോകം.
തുടക്കവും ഒടുക്കവും എങ്ങനെയായിരിക്കുമെന്ന് തെല്ലുംനിശ്ചയമില്ലാത്ത-
മനസ്സ്.ഒന്നില്നിന്നും മറ്റൊന്നിലേയ്ക്ക് അതിവേഗംചേക്കേറാനുള്ള മനസ്സിന്റെ ആകുലത.നൈമഷികമായവികാരപ്രകടനം.
കാറ്റുംകോളുംമേല്ക്കാത്ത ശരീരത്തിന്റെകരുത്ത്.ബാല്യത്തിന്റെ
ഏറ്റവുംവലിയ ശക്തി..!

ഏതൊരു ബാല്യവുംനിറ്മലമാണ്.സാഹചര്യസമീപനത്തിലുള്ള
മനസ്സിന്റെ പ്രയാണംഒരുപക്ഷെ,ഇടയ്ക് അവനെനിരാശനാക്കിയെന്ന് 
വന്നേക്കാം.
പ്രയാസങ്ങളെ നേരിടാനിള്ള അപക്വമായവീഴ്ച്ച പ്രവചനാതീതവും ആണ്.

കാലം

പ്രക്യതിയാലുള്ള രാസ-ജൈവപരിണാമങ്ങല് സാമൂഹികമണ്ഡലത്തില്
വരുത്തുന്ന അസ്വന്തലിതാവസ്ഥയും..,സാമുഹികമായഅപചയവും
ബാല്യത്തിനുമീതെവരുത്തുന്ന ഗതിവിഗതി അപകടകാരിയാണ്.
വളറ്ന്നുവരുന്ന കുടംബാന്തരീക്ഷം,അവന് ഇടകലരുന്നമേഖലകല്,
ഭാഷാപരമായഔന്നിത്യം,ജാതിയുടെയും നിറത്തിന്റെയും വേറ്ത്തിരിവുകല്,കാലംമായിക്കാത്ത വേദന.
ഭൂതകാലത്തിരുന്ന്ചിന്തിക്കുബോല്,പുറമെവളരെ മ്യദുലവും
അകംനിറയെകലുഷമായി കുത്തിയൊഴുകുന്ന ഒരുപുഴപോലെയുമാണ്
ബാല്യകാലം..!
ചികഞ്ഞെടുക്കുപോല് സന്തോഷപൂരിതവും എന്നാല്,അതിലേറെ
കണ്ണീരിന്റെ നനവുംകാണാം.ഒരുപാറ്റയെപോലെ,ഒന്നില്നിന്നും
മറ്റൊന്നിലേക്കുള്ള ധ്യതിപിടിച്ചുള്ളഗമനം.
സന്തോഷാധിക്യത്തില് തുള്ളിച്ചാടുന്ന മനസ്സ്.
ഈ മനസ്സ്തന്നെ സന്താപത്തില്നിയന്ത്രണംവിട്ടഒരുകുതിരയെപോലെ
ആറ്ത്തുകരയുന്നു.

ജീവിതത്തിന്റെശിഷ്ടകാലത്ത്(വാര്ദ്ധക്യം)നിന്നുവേണം നാം ബാല്യത്തെ
വിലയിരുത്തേണ്ടത്.
അന്നേരം അറ്ത്തവത്തായ ചില നെസ്സ്റ്റാല്ജിയകല്(മിത്തും യാഥാറ്ഥ്യവും)നമ്മെ വല്ലാതെവേട്ടയാടാന് തുടങ്ങും...?
                    
                      (  തുടരും..)

2012 ഒക്‌ടോബർ 30, ചൊവ്വാഴ്ച

കത്തി





എനിക്ക് ഭാഷയില്ല,ഭാഷ്യമുണ്ട്
എനിക്ക് ദേശമില്ല ,ദേശക്കാരുണ്ട്
എനിക്ക് മിത്രമില്ല ,യെന്നാലും ശത്രുവുണ്ട്
ദയയില്ല,ഹ്യദയംകീറിമുറിക്കും പകയുണ്ട്

ഒന്നുമല്ലാതിരുന്നയെന്ന
എല്ലാമാക്കിത്തീര്ത്തൂനിങ്ങല്
കൊല്ലെനെറയാലയിലെചൂടും,
കോറ്പ്പറേറ്റുകളുടെ ഭീമന്ബറ്ണ്ണറിലെചൂടും തഥൈവ..!

എന്നില്പൂക്കുംസ്നേഹം,
തുടിക്കുന്നകരളിന് വാസന
ഇല്ലെനിക്കൊട്ടുംമമത
നിന്ചുടുകണ്ണീരിന്നുമുന്നില്

ശപിച്ചാലും വെറിക്കില്ലൊരിക്കലും
എന്നിലെക്രൌര്യം തീരുവോളം
നീതുണയില്ലെന്നാലും
ഇരുളിലും കാണും ഞാന് വഴികളൊക്കയും

ഒടുവിലൊരുമഹവിപത്തുപോലെ,
യെന്കരതലം നിന്നെത്തേടിയെത്തും
കഴിയില്ലനിനക്കെന്നില്നിന്നുമകലാന്
മോഹങ്ങല് ബാക്കിവെച്ചുനീയകലുന്നൂ,തനിയെ...

പ്രിയകൂട്ടുകാരാ....!
എന്പറ്ശ്വങ്ങളിലൂടെ കിനിഞ്ഞിറങ്ങുംനിണം,
ഒരിറ്റുകണ്ണീരായി നിനക്ക്,
യാത്രാമംഗളമേകുന്നൂ,മൂകം.

2012 ഒക്‌ടോബർ 24, ബുധനാഴ്‌ച

നീമാത്രം





നൂറ്ജന്മം തപസ്സിരുന്നാലും
നീതന്ന സ്നേഹത്തിന്പകരമാകില്ല
വക്ക്പൊട്ടിയവാക്കും
വളകിലുക്കിയകൈകളും
ഒരോറ്മ്മചിത്രംപോലെ
ഇന്നുമുണ്ട് ഖല്ബിനുള്ളില്
                 
                         പേരറിയില്ലാപൂക്കല്കൊണ്ട്
                         നീതീറ്ത്തപ്രണയത്തിന്കൊട്ടാരം
                         കാലവറ്ഷാശ്രുയേല്ക്കാതെ
                         നീകാത്തുവെച്ചതും  

കടലാസ്തോണിയിലേറിനീ 
പ്രേമത്തിന്കവിതമൂളിയതും
കുയിലതേറ്റ്പാടിയതും
താളമിട്ട്മഴതോരാതെപെയ്യ്തതും

                        ഏല്ലാംതന്ന്നീയെങ്ങ്പോയി
                        എന്കരല്തരാം  
                        എന്ഹ്രദയവുംതരാം 
                        ഒരുവട്ടംകൂടിയെന് മുന്നില് വന്നാല്

നിന്നോറ്മകല്ഞാന്
കാത്തുകൊള്ളാം
                   

ഞാന് നടന്ന വഴി

ഞാന് നടന്ന വഴി( വിദൂരമായ ഓറ്മ്മ ചിത്രം)